നെല്ലുപറ എടുകടി പെണ്ണേ
വെൻജാമരം വീശണ പൊന്നെ
കൊണ്ടു പോവാനാളു വരുന്നടിയെ
ദൂരെ പട്ടണതീനാളു വരുനടിയെ
ഈ നെല്ലെല്ലാം കോടഞെടുക്കാൻ
പൊൻതൂവൽ മെനഞെടുക്കാൻ
കൂട്ടമായ് നിങ്ങളും പോകുന്നുടെയ്
പാട്ടുംപാടി ഞാനും പിറകേയുണ്ടേ.
ദൂരെ ഒരു താമരപ്പുവിനു
പോന്നണിയാൻ മാലയോരുക്കാൻ
ചന്ദ്രൻന്റെ കൂട്ടും കൂടാരവും ഉണ്ടേ
ഇന്നവിടെ തങ്ങി പോരാമെടിയെ
വെൻജാമരം വീശണ പൊന്നെ
കൊണ്ടു പോവാനാളു വരുന്നടിയെ
ദൂരെ പട്ടണതീനാളു വരുനടിയെ
ഈ നെല്ലെല്ലാം കോടഞെടുക്കാൻ
പൊൻതൂവൽ മെനഞെടുക്കാൻ
കൂട്ടമായ് നിങ്ങളും പോകുന്നുടെയ്
പാട്ടുംപാടി ഞാനും പിറകേയുണ്ടേ.
ദൂരെ ഒരു താമരപ്പുവിനു
പോന്നണിയാൻ മാലയോരുക്കാൻ
ചന്ദ്രൻന്റെ കൂട്ടും കൂടാരവും ഉണ്ടേ
ഇന്നവിടെ തങ്ങി പോരാമെടിയെ
No comments:
Post a Comment